സാംസ്കാരികോൽത്സവം സമാപിച്ചു.
സാഹിത്യലോകത്തെ ആശങ്കപ്പെടുത്തുന്ന വർത്തമാനകാല യാതാർഥ്യങ്ങളിലേക്കു മിഴിതുറന്ന് വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി , കേരള ഫോക്‌ലോർ അക്കാദമി, കേരള കലാമണ്ഡലം, , മാനന്തവാടിയിൽ 100വായനവർഷങ്ങൾ പിന്നിടുന്ന പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെ നടത്തിയ സാംസ്കാരികോൽത്സവം മാനന്തവാടിയിൽ സമാപിച്ചു. . എഴുത്തുകൾ വിപണിക്കനുസരിച്ചു മാത്രമായി പോകുന്ന വർത്തമാന കാലത്ത് വിപണിയെ സ്വാധീനിക്കാത്ത ഒരേയൊരു മേഖലയാണ് കവിതയെന്നു ഭാഷാപരമായ അവ്യക്തതകൾ പരിഹരിക്കുന്നതിന് കവിതയുടെ പങ്ക് നിര്ണായകമാണെന്നും "കവിതയുടെ വർത്തമാനം " എന്ന വിഷയത്തെകുറിച്ച് സെമിനാർ വിഷയമവതരിപ്പിച്ചും സാംസ്കാരികോൽത്സവം ഉൽഘടനം ചെയ്‌തുകൊണ്ടും കവി വീരാൻകുട്ടി പ്രസ്താവിച്ചു .
Leave a Reply